സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

വിദ്യാലയം

by ആർ ഷാജി അതെ ,ആ വിദ്യാലയത്തെക്കുറിച്ചാണ് ! അദ്ധ്യയന വർഷാരംഭമായിരുന്നു. ഈ വിദ്യാലയത്തിന് അഭിമാനകരമായ ഒരു ചരിത്രം ഉണ്ടെന്നും എന്നും മറ്റുള്ളവർക്ക് ഒരു മാർഗദീപമായിരുന്നെന്നും ഒരു…

ഉടമസ്ഥൻ

 കള്ളത്താക്കോലിട്ട് വീട് തുറക്കണമെന്ന് മധുര മണി കരുതിയതല്ല. കള്ളത്താക്കോലോ! ശ്ശെ, ശരിക്കുള്ള താക്കോൽ!  രാവിലെ പതിവുപോലെ പതിനഞ്ച് മിനിട്ട് നടന്ന് വഴിച്ചന്തയിൽ പോയി പെടപ്പിച്ച് കാണിച്ച കുറച്ച്…

ഒരു നാടോടിക്കഥ

എന്റെ പേര് പത്മ ഞങ്ങളുടെ വീട്ടിന് മുൻവശത്തുകൂടി ഒഴുകുന്ന നദിയുടെ പേരാണ് എനിക്കിട്ടത്. ഒരു വിശേഷദിവസം അച്ഛന്റെ അതിഥി കളായി വന്ന മൂന്ന് യുവാക്കളിൽ സുന്ദരനും ശക്തനുമായ…

ഏഴു തേങ്ങ

മഴതന്നേ മഴ… എത്ര ദിവസമായി തുടങ്ങിയിട്ട്.വീടു പണിയുന്നതിന്റെ കോൺക്രീറ്റു ചെയ്യാൻ സാധിക്കുന്നില്ല. മൂന്നു തവണ കോൺക്രീറ്റിംഗ് മാറ്റിയതാണ്. ഈ വരുന്ന ഞായറാഴ്ച മഴയാണെങ്കിലും മേൽക്കൂര വാർക്കണം എന്നു…

തുരുത്ത്

പ്രതീക്ഷയുടെ ദീർഘനിശ്വാസവും നിലക്കുന്ന നേരത്ത് ജീവിതത്തിന്റെ കച്ചിത്തുരുമ്പ് പോലെ ചില തുരുത്തുകൾ കണ്ടുകിട്ടും.ചിലപ്പോൾ ചില മനുഷ്യരുടെ രൂപത്തിൽ..! ഹൃദയത്തിന്റെ നിറമുള്ള പനിനീർപ്പൂക്കൾ മാറോടു ചേർത്തു പിടിച്ച് അവൾ…

വാടിയ ആസ്റ്റർ പൂക്കൾ

വെയിൽ എന്നത്തേതും പോലെ റോഡിനെ ചുട്ടുപൊള്ളിക്കാൻ തുടങ്ങി, പള്ളിയിൽ നിന്നും നൊവേന കഴിഞ്ഞെത്തുന്ന ആളുകൾ വിയർപ്പാറ്റി മേരിക്കുട്ടിയുടെ സർബത്ത് കടയുടെ ഓരത്തേക്കു ചേർന്നുനിന്നു.ചില വ്യാഴാഴ്ചകൾ ഇങ്ങനെയാണ്…. യൂദാ…

വെളുത്ത സാരിയും ചുവന്ന കണ്ണുകളും

ഇരുട്ടിനുള്ളിലെ ലോകത്തെപ്പറ്റി അവനെ പഠിപ്പിച്ചത് സമൂഹമാണ്. അവിടെ മരിച്ചവരുടെ ആത്മാക്കൾ സ്വൈര്യവിഹാരം നടത്തുന്നു. അവർ പാട്ടുപാടും, ആ ഈണങ്ങൾക്ക് താളമിട്ട് കരിമ്പനയോലകളാടും… പാലപ്പൂ പൊഴിയും. എവിടെ നിന്നോ…

മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നും പുറപ്പെടുന്ന

നൂൽപ്പാമ്പുകളേപ്പോൽ ശരീരത്തിലിഴയുന്ന വിയർപ്പുകണങ്ങൾ തീർക്കുന്ന അസ്വസ്ഥതയിൽ തിരിഞ്ഞു മറിഞ്ഞയാൾ കട്ടിലിനെത്തന്നെ മുഷിപ്പിച്ചു .മൊബൈലിൽ സെറ്റ് ചെയ്തിരുന്ന അലാറം നിർത്താതെ മോങ്ങിത്തുടങ്ങിയപ്പോൾ അയാളെഴുന്നേറ്റ് മൂരി നിവർന്ന് ഉച്ചമയക്കത്തിന്റെ പടംപൊഴിച്ചു…

എറച്ചീം പൊറാട്ടീം

ദുബായിലെ തന്റെ ഫ്ലാറ്റിന്റെ ബാൽക്കണിയിലിരുന്ന് അവൻ ചക്രവാളത്തിലേക്ക് നോക്കി. അസ്തമയമാണ്. ചുവന്നു തുടുത്ത സൂര്യന് ചുറ്റും  ചുവപ്പും മെറൂണും ഓറഞ്ചും മഞ്ഞയും തീർക്കുന്ന വർണ്ണപ്രപഞ്ചം. മുകളിൽ തെളിഞ്ഞ…

തയ്യാറെടുപ്പ് : മരണത്തിലേക്ക്

പകല്‍.സമയം വൈകുന്നേരത്തോടടുക്കുന്നു. വളവും തിരിവുമില്ലാത്ത റോഡിന്റെ ഓരം ചേര്‍ന്ന് കൊണ്ട് വേച്ചു വേച്ചു നടക്കുന്ന ഒരു മനുഷ്യനെ കാണാം. റോഡിന്റെ ഇരു വശത്തും പൊന്തക്കാട് വളര്‍ന്നു കിടക്കുന്നു….