സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ഗാന്ധി വരച്ച ഇന്ത്യ

ആകാംക്ഷ
എഡിറ്റോറിയൽ

ഗാന്ധിജിയെ ഇന്ത്യക്കാര്‍ക്ക് സ്വന്തമാക്കാനായില്ല. കൊന്നുകളഞ്ഞു. ഗോവിന്ദ പന്‍സാര, ഗൗരി ലങ്കേഷ്, നരേന്ദ്ര ധബോല്‍ക്കര്‍, കല്‍ബുര്‍ഗി, സഫ്ദര്‍ ഹാശ്മി ഇവരെയെല്ലാം കൊന്നുകളഞ്ഞതുപോലെ…

മൂന്നു കവിതകള്‍

തലമുറകളുടെ വിടവ് ഗാന്ധിജിയെ ഉദാഹരിക്കാം; അപ്പൂപ്പന് വീര്യം. അച്ഛന് സ്വാതന്ത്ര്യം. എനിക്ക് ദീപ്തമായ ഒരോര്‍മ്മ. എന്റെ മകനോ; ഒരു പ്രതിമ മാത്രം. 2. കുചേലനും കുബേരനും ആത്മാവിൽ…

എന്തൊരു കവിതയാണ്!

1948 ജനുവരി 30 ആ ശവശരീരം നോക്കി ജവഹർലാൽ ചുമരും ചാരിയിരുന്നു. തെറ്റിയിരിക്കുന്ന കണ്ണട മനു നേരെയാക്കി വെച്ചു. ജീവിച്ചിരിക്കുമ്പോൾ സാധിക്കാത്ത പരിപൂർണ്ണതയിൽ . പുറത്ത് മുദ്രാവാക്യങ്ങൾ…

മൃതരുടെ പുസ്തകം

അമൂല്യയുടെ വീട്ടിലൊന്നു പോകണം നമുക്ക് .നിങ്ങളെ കാണണമെന്നവൾ പലപ്പോഴും പറഞ്ഞിട്ടുണ്ട് .അവധിക്കു നാട്ടിൽ വന്നപ്പോഴാണു ഭാര്യ അയാളോടിങ്ങനെയൊരു കാര്യമാവശ്യപ്പെട്ടത് .ഫോണിലൂടെ ചിലപ്പോഴെല്ലാം അമൂല്യയെക്കുറിച്ചു പറഞ്ഞിരുന്നു ,അയാളും കുടുംബവും…

എറച്ചീം പൊറാട്ടീം

ദുബായിലെ തന്റെ ഫ്ലാറ്റിന്റെ ബാൽക്കണിയിലിരുന്ന് അവൻ ചക്രവാളത്തിലേക്ക് നോക്കി. അസ്തമയമാണ്. ചുവന്നു തുടുത്ത സൂര്യന് ചുറ്റും  ചുവപ്പും മെറൂണും ഓറഞ്ചും മഞ്ഞയും തീർക്കുന്ന വർണ്ണപ്രപഞ്ചം. മുകളിൽ തെളിഞ്ഞ…

മരങ്ങൾ കഥപറയുമ്പോൾ

ഇല്ലിനി മരങ്ങൾ മിണ്ടാതെ നിൽക്കില്ല, ഉടലോടെ കരിയും മുൻപ്. പറയേണ്ട കഥകൾ കവിയുമ്പോൾ … മരങ്ങൾ പറയുമ്പോൾ നമ്മൾ ഇളിഭ്യരാകും. ഇലകൊണ്ടുപോലും ഉടുക്കാനാകാതെ… ചരിത്രാതീതത്തോളം, അർമ്മാദിയ്ക്കുന്ന ഹുങ്കാരവേരുകൾ…

പ്രതിരോധത്തിന്റെ അടയാളപ്പെടുത്തലുകൾ 'ഇന്ദുലേഖ'യിൽ

നോവൽ വായിച്ച് മുൻപരിചയമില്ലാത്ത ഒരു സമൂഹത്തിനു മുന്നിലേക്കാണ് നോവലിന്റെ ഘടന ഒത്തുചേർന്ന ഒരു മികച്ച കലാസൃഷ്ടിയുമായി ഒ.ചന്തുമേനോൻ കടന്നുവരുന്നത്. ആ കാലഘട്ടത്തെ ചോദ്യം ചെയ്യാൻ അദ്ദേഹം എഴുത്ത്…

വാക്ക്

വാക്ക് അഗ്നിയാണ്….അക്ഷരങ്ങളിൽ കത്തിജ്വലിച്ച്തീക്ഷ്ണാർത്ഥങ്ങളുടെ ലാവയായിഉരുകിയൊലിച്ച് ഹൃദയാന്തരാളങ്ങളിലേയ്ക്ക്ആഴ്ന്നിറങ്ങി വേദനിപ്പിച്ചുംസാന്ത്വനിപ്പിച്ചും അതൊരേ സമയംപുഞ്ചിരിക്കുകയും കരയുകയും ചെയ്യുന്നു… ചിന്തകൾ സമരസപ്പെടുന്നിടത്ത്ശലഭവർണ്ണങ്ങളുടെ താഴ്‌വരയിൽഅത് വാഗ്ദാനങ്ങളുടെ പെരുമഴയായികുത്തിയൊലിച്ച് പൂട്ടി വെച്ചപ്രണയത്തിന്റെ തുരുമ്പെടുത്തതാഴുപോലെ മിനുസമില്ലാത്തപ്രതലത്തിലേക്ക് സ്വയമൊതുങ്ങുന്നു……

ഒറ്റ നിഴൽ

എഴെട്ടുവർഷം ഒരുമിച്ചുജീവിച്ച്, ഒടുവിൽ മരിക്കുന്നവരെ കണ്ടിട്ടുണ്ടോ? അവർ നേർത്ത ഇഴകളെപോലെയാണ്. അവസാനമിട്ട ചായയിൽ മധുരമില്ലെന്ന് പരിഭവം പറയാതെ, തോളിലെ വിയർപ്പിന് പനിനീരിന്റെ തണുപ്പെന്ന് പറഞ്ഞു വാരിപുണരുന്നവർ. അവസാന…

ആത്മീയത

“അടുത്ത കാലത്തായി കാലേൽ തൊടണമെന്നു തോന്നിയ ഒരു സന്ദർഭം പറയാം.കോട്ടയത്തു നിന്നും എറണാകുളത്തേക്ക് പോകുന്ന ഒരു പ്രൈവറ്റ് ലിമിറ്റഡ് സ്റ്റോപ് ബസിൽ യാത്ര ചെയ്യുന്ന സമയത്ത്, ഏതാണ്ട്…